'എന്താടോ പൊലീസേ നന്നാവാത്തേ'

 ഒരു പഴയ കഥ പറയാം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. കവലേലുള്ള ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടുവായിരുന്നു. തലകുമ്പിട്ട് വിനീത വിധേയനായി അങ്ങനെയിരിക്കുന്നു. താഴേക്ക് മുറിഞ്ഞുവീഴുന്ന മുടിചുരുളുകള്‍. പെട്ടെന്ന് പുറത്ത് ഒരു ജീപ്പുവന്ന് ചവുട്ടിനിന്നു. കടത്തിണ്ണയില്‍ സൊറ പറഞ്ഞിരുന്നവര്‍ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേല്‍ക്കുന്നതിന്റെ ബഹളം. തലയിലൂടെയുള്ള കത്രികയുടെ പാച്ചിലും നിലച്ചു. തലയുയര്‍ത്തിപ്പോള്‍ അങ്ങേരും പുറത്തേക്ക് നോക്കി നില്‍ക്കുവാ. കുനിഞ്ഞിരുന്നു വേദനിച്ച കഴുത്തുതിരിച്ച് പുറത്തേക്കു നോക്കി. യ്യോ…ഒരു പൊലീസ് ജീപ്പ്.


(തുടര്‍ന്നുള്ള വായനയ്ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

എന്താടോ പൊലീസേ നന്നാവാത്തേ 

Comments

Popular posts from this blog

വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

മറഞ്ഞിരുന്ന് തെറിവിളിക്കുന്നവര്‍; കെട്ടകാലത്തിന്റെ സന്തതികള്‍

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്...